Tuesday, September 22, 2009

പ്രതീക്ഷയുടെശവകുടിരത്തില്‍പൂക്കള്‍ ഇറുത്തുവെച്ചു ഞാന്‍ എന്നെപിന്തിരിഞ്ഞവള്‍.മനസ്സിന്‍ താഴ്വരയിലെചെറിമരത്തില്‍ നീഎനിക്കായ്‌ വീണ്ടുംവസന്തം വിടര്‍ത്തി.ആ വസന്തതാഴ്വരയില്‍എനിക്കിനി ഇനിയുംമരിക്കാത്തകിനാക്കളുമായീകൂട്ടുകൂടണം.വെളുത്ത മണലില്‍സ്വപ്നം കൊണ്ട്കൊട്ടാരം പണിയണംഉടഞ്ഞ സ്നേഹംകൂട്ടിവെച്ചതിന്‍അതിരുകള്‍ ഇടണം.പ്രതീക്ഷയുടെ മുറ്റത്തുചാരുതയര്‍ന്നൊരുപൂന്തോട്ടമോരുക്കണം.ഹൃദയത്തില്‍ നിന്ന്തീപകര്‍ന്നതിലൊരുദീപം തെളിക്കണം.സ്വപ്നം പണിതമട്ടുപ്പാവില്‍ ഇരുന്നെ-ന്നും നിന്നോടൊപ്പംനരച്ച പകലിനുയാത്രാമൊഴി നേരണം

No comments:

Post a Comment